യുവാവിനെ കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോന്‍ ജയില്‍ചാടി. കോട്ടയം സബ് ജയിലില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ബിനുവിനെ കണ്ടെത്തുവാന്‍ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.
കോട്ടയത്തെ ഷാന്‍ബാബു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്‌റ്റേഷന്‍ വളപ്പിലിട്ട കേസിലാണ് ബിനുമോന്‍ റിമാന്‍ഡിലായത്. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ബിനുമോന്‍.
ജയിലിലെ അടുക്കളയിലായിരുന്നു ബിനുമോന് ജോലി നല്‍കിയത്. ശിനിയാഴ്ച പുലര്‍ച്ചെ അടുക്കളയില്‍ ജോലിക്കെത്തിയ ബിനുമോന്‍ അടുക്കളയുടെ പിറകുവശത്ത് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ച് മതില്‍ ചാടിയെന്നാണ് പോലീസ് കരുതുന്നത്.
ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി നഗരം വിട്ട് പോയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ബിനുമോനെ സന്ദര്‍ശിക്കുവാന്‍ ഭാര്യ ജയിലില്‍ എത്തിയിരുന്നു. എത്രയും പെട്ടന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞന്നാണ് പുറത്ത് വരുന്ന വിവരം.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…