യുവാവിനെ കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോന്‍ ജയില്‍ചാടി. കോട്ടയം സബ് ജയിലില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ബിനുവിനെ കണ്ടെത്തുവാന്‍ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.
കോട്ടയത്തെ ഷാന്‍ബാബു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്‌റ്റേഷന്‍ വളപ്പിലിട്ട കേസിലാണ് ബിനുമോന്‍ റിമാന്‍ഡിലായത്. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ബിനുമോന്‍.
ജയിലിലെ അടുക്കളയിലായിരുന്നു ബിനുമോന് ജോലി നല്‍കിയത്. ശിനിയാഴ്ച പുലര്‍ച്ചെ അടുക്കളയില്‍ ജോലിക്കെത്തിയ ബിനുമോന്‍ അടുക്കളയുടെ പിറകുവശത്ത് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ച് മതില്‍ ചാടിയെന്നാണ് പോലീസ് കരുതുന്നത്.
ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി നഗരം വിട്ട് പോയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ബിനുമോനെ സന്ദര്‍ശിക്കുവാന്‍ ഭാര്യ ജയിലില്‍ എത്തിയിരുന്നു. എത്രയും പെട്ടന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞന്നാണ് പുറത്ത് വരുന്ന വിവരം.
തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…
പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…
ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവും…
ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…
മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…
ലക്നൗ : ബാങ്കുദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…