കൊച്ചി. സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി വ്യവസ്ഥ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇതിലും നന്നായി കാര്യങ്ങള്‍ നടക്കുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആവശ്യമായ തുക നല്‍കുന്നതില്‍ ധനവകുപ്പിന് എതിര്‍പ്പുണ്ട്. രണ്ടുമാസത്തെ ശമ്പളത്തിനും ബോണസിനും 103 കോടി രൂപ ആവശ്യമുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് അടുത്തമാസം ഒന്നാം തിയതിയിലേക്ക് മാറ്റി. ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണമെന്നും ഓണക്കാലത്ത് അവര്‍ വിശന്ന് ഇരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി.കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരങ്ങള്‍ കോടതി അന്വേഷച്ചു. പ്രതിസന്ധിപരിഹരിക്കാന്‍ അതിന്റെ അസ്തി ഉപയോഗിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരന്നു. ആസ്തി സംബന്ധിച്ച് ഓഡിറ്റ് നടക്കുകയാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസിയെ മുന്നോട്ട് കൊണ്ടുപോയാലും ഇപ്പോള്‍ ഉള്ളതിനേക്കള്‍ മെച്ചപ്പെട്ട രീതിയില്‍ കെഎസ്ആര്‍ടിസി മുന്നോട്ട് പോകുമെന്ന് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…