തിരുവനന്തപുരം. കെഎസ്ആര്‍ടിസി മധ്യനിര മാനേജ്‌മെന്റ് ശക്തപ്പെടുത്താന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴുപേരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടു. എച്ച്ആര്‍ മാനേജര്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍, സിവില്‍ വിഭാഗത്തിലെ രണ്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അക്കൗണ്ട്‌സ് വിഭാഗത്തിലെ മൂന്ന് ട്രെയിനികള്‍ എന്നിവരെയാണ് പിരിച്ച് വിട്ടത്.
വ്യാഴാഴ്ച ജോലിക്ക് ശേഷം വിട്ടിലെത്തിയപ്പോഴാണ് വെള്ളിയാഴ്ച മുതല്‍ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞ് ഇ മെയില്‍ ലഭിക്കുകയായിരുന്നു. അതേസമയം ജോലിയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ ഒരു മാസത്തെ നോട്ടീസ് നല്‍കണം എന്നാണ് വ്യവസ്ഥ.
അതേസമയം പെട്ടെന്ന് ജോലി നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് പിരിച്ചുവിടപ്പെട്ടവര്‍. മറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരെ കെഎസ്ആര്‍ടിസി മികച്ച പ്രതിഫലം വാഗ്ദാനം ചെയ്താണ് നിയമിച്ചത്.
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…