തിരുവനന്തപുരം. കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും പരസ്യം നീക്കണമെന്ന് ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ കോടികളുടെ നഷ്ടം സംഭവിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോടതിയുടെ ഉത്തരവ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നതിലൂടെ ഒരു കോടി 80 ലക്ഷം രൂപ വര്‍ഷം ലഭിക്കുന്നു.
കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ബസുകളില്‍ ഇത്തരത്തില്‍ പരസ്യം പതിക്കാറുണ്ട്. അതേസമയം ടൂറിസ്റ്റ് ബസുകള്‍ക്ക് കളര്‍കോഡ് നടപ്പാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ലന്നും അദ്ദേഹം വ്യക്തമാക്കി. പൊതു നിരത്തില്‍ സര്‍വ്വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ലെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ പരസ്യം വേണ്ടന്നും. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബസുകളിലെ പരസ്യം സുരക്ഷ പ്രശ്‌നമാണെന്നും ഹൈക്കോടതി പറഞ്ഞു.
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…