മുംബൈ: തുടര്‍ച്ചയായുള്ള പ്രകൃതിക്ഷോഭങ്ങളില്‍ കേരളം ദുരന്തഭൂമിയായി മാറിയിരിക്കുന്നുവെന്ന് മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി. ദുരന്തങ്ങള്‍ കാണേണ്ടിവരുമെന്നു താന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷെ ആ റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നും ഗാഡ്ഗില്‍ ആരോപിക്കുന്നു.
പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കേരളത്തിനു തിരിച്ചടിയായിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി പോലുള്ള മെഗാ പ്രോജക്ടുകള്‍ കേരളത്തിന് നിലവില്‍ ആവശ്യമില്ല. കുറച്ചു സമയം ലാഭിക്കാന്‍ പ്രകൃതിയെ നശിപ്പിക്കേണ്ട കാര്യമില്ല. വന്‍കിട നിര്‍മാണങ്ങളല്ല കേരളത്തിന് ആവശ്യമെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…