കൊച്ചി. പരീക്ഷ എഴുതാതെ എസ്എഫ്‌ഐ നേതാവ് പാസ്സായ സംഭവത്തില്‍ ആര്‍ഷോയുടെ വാദങ്ങള്‍ എല്ലാം ശരിയാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിഎസ് ജോയി. എന്‍ബിസി വെബ്‌സൈറ്റിനാണ് പിഴവ് സംഭവിച്ചതെന്നും ആര്‍ഷോ പരീക്ഷയ്ക്ക് രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ രാവിലെ ഇതില്‍ നിന്നും വ്യത്യസ്തമായ പ്രസ്താവനയാണ് പ്രിന്‍സിപ്പല്‍ നടത്തിയത്. ആര്‍ഷോ പരീക്ഷയ്ക്ക് രജിസ്ട്രര്‍ ചെയ്തുവെന്നും മൂന്നാം സെമസ്റ്ററില്‍ പുന പ്രവേശനം നേടിയെന്നും പറഞ്ഞിരുന്നു.
മൂന്നാം സെമസ്റ്ററില്‍ പുനപ്രവേശനം നേടിയെന്ന വാര്‍ത്ത തെറ്റാണ്. നാലാം സെമസ്റ്ററിലാണ് പുന പ്രവേശനം നേടിയത്. വെബ്‌സൈറ്റില്‍ പറയുന്നത് മൂന്നാം സെമസ്റ്ററില്‍ ഫീസ് അടച്ച് രജിസ്ട്രര്‍ ചെയ്തുവെന്നാണെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പരീക്ഷയ്ക്കായി ആര്‍ഷോ ഫീസ് അടച്ചതായി കാണുന്നില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.
സംഭവം എന്‍സിബിയുടെ ഭാഗത്ത് നിന്നും സംഭവിച്ച പിഴവാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. അതേസമയം മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ കെഎസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മഹാരാജാസ് കോളേജിലേക്കാണ് മാര്‍ച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…