സോളാർ കമ്മീഷൻ ആയിരുന്ന ജസ്റ്റിസ് ശിവരാജൻ ലൈംഗീക നിരാശ ഉള്ള ആളാണ് എന്നും ഞരമ്പ് രോഗി എന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ. കമ്പി കഥകൾ കേൾക്കുകയുമാണ് ഇയാളുടെ താല്പര്യം. ഇയാൾ ലൈംഗീക അരാജകത്വം ഉള്ള ആളാണ്. മുന്നിൽ വിസ്താരത്തിനു സാക്ഷിയായ ആ
സ്ത്രീ വരുമ്പോൾ ഈ മനുഷ്യൻ കാലിട്ട് അനക്കം കൂടുതലാണ്. ഇയാളുടെ ലൈംഗീക വിചാരവും നിരാശകളും ആണ് സോളാർ കമ്മീഷൻ റിപോർട്ട്.നിരപരാധിയായ ഉമ്മൻ ചാണ്ടി എന്ന വയോധികനെ ക്രൂശിക്കാനും രാഷ്ട്രീയ അട്ടിമറിക്കും സോളാർ കമ്മീഷൻ ഉപകരണമായി. ഇയാളുടെ ലൈംഗീക വിചാരവും നിരാശകളും ആണ് സോളാർ കമ്മീഷൻ റിപോർട്ട്
മാത്യു സാമുവേലിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം
ജസ്റ്റിസ് ശിവരാജൻ, ഇദ്ദേഹം റിപ്പോർട്ട് സബ്മിറ്റ് ചെയ്തപ്പോൾ, ഈയുള്ളവൻ വളരെ കൃത്യമായിട്ട് പറഞ്ഞു, ഇയാള് ഞരമ്പ് രോഗിയാണ്, കമ്പി കഥകൾ കേൾക്കാൻ ആണ് ഇയാളുടെ താൽപ്പര്യം, ഇദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട് വായിച്ചു നോക്കിയാൽ, ഞാൻ സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന സമയത്ത്, കൊച്ചുപുസ്തകങ്ങൾ അതിലെ കഥ പോലെയാണ് ഇദ്ദേഹത്തിന്റെ വിവരണം, ഇവിടെ അഴിമതി നടന്നിട്ടുണ്ടോ ഇല്ലയോ, കേരളത്തിന്റെ ഖജനാവിൽ നിന്നും പണം നഷ്ടപ്പെട്ടോ ഇല്ലയോ, ഇതായിരുന്നു കമ്മീഷന്റെ ടൈംസ് ഓഫ് റഫറൻസ് പക്ഷേ ശിവരാജന്റെ ടൈംസ് ഓഫ് റഫറൻസ് ലൈംഗിക കഥകൾ ആയിരുന്നു.
ഈ മനുഷ്യൻ ലൈംഗിക അരാജകത്വം ശരിക്കും ഉള്ള ആളാണ്, കമ്മീഷന്റെ പ്രൊസീഡിങ്സിൽ പങ്കെടുത്ത നാലോളം പേര് എന്നോട് പറഞ്ഞത് ചില കഥകൾ കേൾക്കുമ്പോഴും അതിനെപ്പറ്റി ആഴത്തിൽ ചോദിക്കുവാൻ ശ്രമിക്കും, അതിലെ ഒരു സാക്ഷിയായ സ്ത്രീ വരുമ്പോൾ, ഈ മനുഷ്യൻ കാലിട്ട് അനക്കവും കൂടുതലാണ് ഇയാളുടെ sexual frustration അതാണ് സോളാർ റിപ്പോർട്ട്, ഒരു പാവം പിടിച്ച മനുഷ്യനെ ക്രൂശിക്കാവുന്ന എന്റെ അങ്ങേയറ്റം ക്രൂശിച്ചു, ഒരു ദിവസം സത്യങ്ങൾ പുറത്തുവരും, അത് ദിവാകരൻ ആണെങ്കിലും ഹേമചന്ദ്രൻ ആണെങ്കിലും ഇതൊക്കെ ജനങ്ങൾ അറിയും, മറ്റൊരു രാജ്യത്താണ് ഇത് സംഭവിച്ചിരുന്നുവെങ്കിൽ ജസ്റ്റിസ് ശിവരാജൻ ഒരിക്കലും പുറത്തുവരാത്ത രീതിയിൽ ജയിലിനുള്ളിൽ ആയേനെ
…………………….
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കേട്ടത് മസാലക്കഥകള്‍ മാത്രമെന്ന് സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയുമായ എ.ഹേമചന്ദ്രന്‍ പറഞ്ഞിരുന്നു. എ.ഹേമചന്ദ്രന്‍ തന്റെ നീതി തേടി എന്ന പുസ്തകത്തിലൂടെയായിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയത്.സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.
സോളാര്‍ കമ്മീഷന്‍ ആദ്യന്തം നയിച്ച ഉദ്യോഗസ്ഥനാണ് എ.ഹേമചന്ദ്രന്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ അടക്കം അന്തസും മൗലിക അവകാശങ്ങളും ഹനിക്കുന്ന പെരുമാറ്റമാണ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുന്‍ ഡിജിപി പുസ്തകത്തില്‍ പറയുന്നു. നിലവാരമില്ലാത്ത സിറ്റിങാണ് നടന്നതെന്ന് പറയുന്നത്.
പ്രതിയുടെ ആകൃതി, പ്രകൃതി, വസ്ത്ര ധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിനിടയിലെ പ്രധാന ചോദ്യങ്ങള്‍. കമ്മീഷന്റെ മാനസികാവസ്ഥ പ്രതികളും മുതലെടുത്തിരുന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…