ടോക്യോ: ബോക്സിങ്ങില്‍ ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പുറത്ത്. 51 കിലോഗ്രാം ഫ്ളൈ വെയ്റ്റില്‍ കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ 3-2നായിരുന്നു മേരിയുടെ തോല്‍വി. മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. 2016 റിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.
38-കാരിയായ ഇന്‍ഡ്യന്‍ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പിച്ചാണ് പ്രീക്വാര്‍ടറിലെത്തിയത്. 2012 ലന്‍ഡന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്ബ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.
നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്ലിന ബോര്‍ഗോഹെയ്നും ബോക്സിങ് ക്വാര്‍ടെറിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന പുരുഷന്‍മാരുടെ 91 കിലോ സൂപെര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് ജമൈക്കയുടെ റികാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്തു.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…