സിഐയെയും മൊഫിയയുടെ ഭര്‍ത്താവിന്റെ സഹോദരനും ഉള്‍പ്പെടെ മൂന്നുപേരെ മൂന്ന് പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ പിതാവ് പറഞ്ഞു. സി ഐ സുധീറിന് എതിരെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് ഉണ്ടാകും. മകളുടെ ആത്മഹത്യാ കുറിപ്പും സി ഐ ക്ക് എതിരായ തെളിവാണ്. ഇതൊന്നും പരിശോധിച്ചില്ല. മാത്രമല്ല അന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്റ്റേഷനില്‍ ഉണ്ടായിരുന്ന സിഐ മോശം ചോദ്യങ്ങള്‍ ചോദിച്ചതായും ദില്‍ഷാദ് ആരോപിച്ചിരുന്നു. ആത്മഹത്യക്കുറിപ്പില്‍ പേര് പരാമര്‍ശിച്ച ആലുവ പൊലിസ് സിഐ സുധീറിനെ കേസിലെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ മൊഫിയയുടെ മാതാപിതാക്കള്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് . സി ഐയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛന്‍ ദില്‍ഷാദ് വ്യക്തമാക്കായിരുന്നു . മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പില്‍ ആദ്യ പേര് സി ഐ സുധീറിന്റെതാണ്. പോലീസ് സ്റ്റേഷനിലെ പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നു. അന്വേഷണം നല്ല രീതിയില്‍ ആയിരുന്നു. പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…