കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധി കേസുകളാണ് എംഎൽഎ എം.സി കമറുദ്ദീനെതിരെ ഉയർന്ന് വന്നിരിക്കുന്നത്. ഓരോ ദിനം കഴിയും തോറും എംഎൽഎയ്ക്കെതിരായ കേസുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 7 വഞ്ചനാ കേസുകൾ കൂടി എംഎൽഎയ്കകെതിരെ രജസിറ്റർ ചെയ്തിരിക്കുകയാണ്. ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു.
കമറുദ്ദീൻ എംഎൽഎയുടെയും ജ്വല്ലറി എം.ഡിയായ പൂക്കോയ തങ്ങളുടെയും പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ എംഎൽഎയ്ക്കെതിരെ 63 വഞ്ചന കേസുകളായിരിക്കുകയാണ്. അതേസമയം മറ്റൊരു ആരോപണവുമായി എസ്എഫ്ഐയും രംഗത്ത് എത്തിയിരിക്കുകയാണ്. കമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസസ് കോളേജിൻറെ പേരിൽ 85 പേരിൽ നിന്ന് 5 ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് ഒന്നും തിരിച്ച് നൽകിയില്ലെന്നാണ് ആരോപണം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…