പ്രഫസർ ജോസഫിന്റെ കൈവെട്ടിയതിനു ശേഷം സോഷ്യൽ മീഡിയ മുഹമദിനേ വലിച്ചു കീറിയോ..ഖുറാനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്മോർട്ടം ചെയ്തോ. ജോസഫ് മാഷിന്റെ കൈവെട്ടുന്നതിനു മുമ്പ് മുഹമദിനേയും ഖുറാനെയും വിമർശിക്കാൻ ഭയപ്പെട്ടിരുന്ന ജനങ്ങൾ ആ സംഭവത്തിനു ശേഷം ഒരു കൊടുങ്കാറ്റ് തന്നെ ഖുറാനും മുഹമദിനും എതിരേ അഴിച്ചുവിട്ടു എന്നും മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ.അദ്ദേഹത്തിന്റെ വീഡിയോയിലേക്ക്.
ഇവിടെ മാത്യു സാമുവേൽ മാധ്യമ പ്രവർത്തകൻ അദ്ദേഹത്തിന്റെ ചോദ്യം ഇതാണ്. ഫ്രഫ ജോസഫിന്റെ കൈവെട്ടുന്നതിനു മുമ്പും ശേഷവും കേരളത്തിൽ ഇസ്ളാമിനെ വിമർശിക്കുന്ന കാലഘട്ടം അടയാളപ്പെടുത്തുകയാണ്. കൈവെട്ടിയവർ പുറകോട്ട് പോയി. വെട്ടുകിട്ടിയവർ വിജയിച്ചു. ഖുറാനെ ജനം വലിച്ചു കീറാനും മുഹമദിനെ വലിച്ചു കീറാനും സോഷ്യൽ മീഡിയയിൽ ജനം തുടങ്ങിയോ എന്നാണ് ചോദ്യം. തിരുവായ്ക്ക് എതിർവാ ഇല്ലാതെ ഖുറാനെ മറ്റ് മതക്കാർ പൊലും അംഗീകരിച്ച കാലം.
മുഹമദിനെ വിമർശിച്ചാൽ മരണം എന്നൊക്കെ ധരിച്ച കാലം..അതൊക്കെ ജനം എടുത്ത് അറബികടലിൽ ഇട്ടിരിക്കുകയാണ്. ഇന്ന് ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ജിഹാദികൾക്കും കൈവെട്ടു കൂട്ടങ്ങൾക്കും ആകുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരമില്ല. സംവാദങ്ങളിൽ പഢിതന്മാർക്ക് ഉത്തരം കിട്ടാതെ പോകുന്നു. യുവാക്കൾ മതം വിട്ട് നിരീശ്വര വാദികളാകുന്നു.
ഇതെല്ലാം ജനങ്ങളിൽ ഉണ്ടാക്കിയ മാറ്റമാണ് എന്നും മാത്യു സാമുവേൽ പറയുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിനു മുമ്പും ശേഷവും അങ്ങിനെ കേരളത്തിലെ ഇസ്ളാമിക മതത്തേ രണ്ടായി കാലം വേർതിരിച്ചിരിക്കുകയാണ്. ഇപ്പോൾ കണ്ണൂരിൽ 13 കൊല്ലം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതിയേ എൻ ഐ എ അറസ്റ്റ് ചെയ്തപ്പോൾ വീണ്ടും ചരിത്രം കുത്തി പൊക്കുകയും വിമർശിക്കുകയുമാണ്.
ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…
മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…
ലക്നൗ : ബാങ്കുദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…
മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…
കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…
ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…