ഗുവാഹട്ടി. അസമില്‍ നബി ദിന റാലിയ്ക്കും ഉച്ചഭാഷിണി ഉപയോഗത്തിനും സംസ്ഥാന സര്‍ക്കാര്‍. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. അസമിലെ മൂന്ന് ജില്ലകളിലാണ് ഉച്ചഭാഷിണിക്കും നബി ദിന റാലിക്കും വിലക്കുള്ളത്.
സച്ചാര്‍ ഹിയില്‍ കന്ദി, കരീംഗഞ്ച് എന്നി ജില്ലകളിലാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും. നബി ദിന റാലിക്കിടെ ഇതര മതസ്ഥര്‍ക്ക് നേരെ ആക്രമം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. ഇതര മതസ്ഥരുടെ സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം ഘോഷയാത്രയ്ക്കും ഉച്ചഭാഷിണി ഉപോഗത്തിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ അടിയന്തരമായി സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കുകയായിരുന്നു. നിര്‍ദേശം പാലിക്കുവാന്‍ മൂന്ന് ജില്ലകളിലെ എല്ലാ മസ്ജിദ് കള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സച്ചാര്‍ ജുലൂസ് ഇ മുഹമ്മദി നബി ദിന റാലി റദ്ദാക്കി.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…