തിരുവനന്തപുരം: ബീച്ചുകളിലെയും പൊതു സ്ഥലങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിയോടെ അവസാനിപ്പിക്കണം. തലസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.
ഹോട്ടലുകളുടെയും ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾക്ക് 12.30 വരെ സമയം. ഹോട്ടലുകളിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നതിന് മുമ്പ് പോലീസിന്റെ പ്രത്യേക അനുമതി നേടിയിരിക്കണം. മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയോടെ ബാരിക്കേഡുകൾ സ്ഥാപിക്കും. അവിടേയും പരിപാടികൾ12 മണിക്കുള്ളിൽ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു .
സുരക്ഷാ ക്രമികരങ്ങൾക്കായി നഗരത്തിൽ 1,500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ലഹരി ഉപയോഗം തടയുന്നതിന് പ്രത്യേക സംവിധാനം സജ്ജമാക്കാനാണ് നീക്കം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
വനിതാ പോലീസ് മഫ്തിയിലും പിങ്ക് പോലീസ് യൂണിഫോമിലും പ്രദേശങ്ങളിൽ ഉണ്ടാകും. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…