തിരുവനന്തപുരം: മുന്‍ മന്ത്രി കെ. എം മാണിയുടെ പേരില്‍ ഇനി പാലാ ബൈപ്പാസ് അറിയപ്പെടും. പാലാ ബൈപ്പാസിന് രൂപം നല്‍കിയതും, സ്വപ്‌ന തുല്യമായി ബൈപ്പാസിനെ കണ്ട വ്യക്തിയായിരുന്നു മുന്‍ മന്ത്രി കെ. എം മാണി.
ബൈപ്പാസിനായി സ്വന്തം വസ്തു സൗജന്യമായി അദ്ദേഹം വിട്ടു നല്‍കിയിരുന്നു. അതിനാല്‍ മരിച്ചു പോയ മുന്‍ മന്ത്രിയുടെ പേരില്‍ ബൈപ്പാസ് റോഡ് അറിയപ്പെടണമെന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ എടുത്തത്.
ഇതോടെ പാലാ പുലിയന്നൂര്‍ ജങ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജങ്ഷന്‍ വരെയുള്ള റോഡ് കെ.എം മാണിയുടെ പേരിലാണ് ഇനി അറിയികു.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…