ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേസുകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പ്രോസിക്യൂഷന്‍ അനുമതി നൽകും. കേസുകളില്‍ ഈ മാസം അവസാനത്തോടെ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിക്കും. യു.എ.പി.എ. നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം വിചാരണക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി അനിവാര്യമാണ്. ഇത് ഉടൻ ലഭ്യമാകും
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുന്നതിനായി
രഹസ്യ പ്രചാരണം നടത്തിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇതിനായി നേതാക്കള്‍ വ്യാപകമായി ഫണ്ട് ശേഖരണം നടത്തി. ഇതിന്റെ തെളിവുകളും അനേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നൂറോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തത്. ഏഴ് കേസുകളില്‍ അറസ്റ്റിലായ ഇവര്‍ ഇപ്പോഴും വിവിധ ജയിലുകളിലാണ്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നാണ് യു.എ.പി.എ. നിയമത്തില്‍ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…
കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…
തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…