തിരുവനന്തപുരം. കുട്ടിയെ ഓയൂരില്‍ നിന്നും കൃത്യമായ ആസൂത്രണത്തോടെയാണ് നാലംഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പോലീസ്. സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതുമാണ് പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്. മുമ്പ് തന്നെ വെള്ള നിറത്തിലുള്ള കാര്‍ വീടിന്റെ പരിസരത്ത് കറങ്ങുന്നതായി കുട്ടികള്‍ വീട്ടില്‍ പറഞ്ഞിരുന്നു.
അതേസമയം നാട്ടുകാരും ഇക്കാര്യം പോലീസിനോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്നര മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിയെത്തുന്നത്. കുട്ടിയില്‍ നിന്നാണ് നമ്പര്‍ ലഭിച്ചത് അതോ ശേഖരിച്ചതാണോ എന്ന് വ്യക്തമല്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ശേഷം സംഭവ സ്ഥലത്തു നിന്നും ദൂരത്തേക്ക് മാറാനാണ് ക്രിമിനല്‍ സംഘങ്ങള്‍ ശ്രമിക്കാറുള്ളതെന്ന് പോലീസ് പറയുന്നു.
തട്ടിക്കൊണ്ട് പോയ സ്ഥലത്തു നിന്നും അല്‍പം മാറി മോചനദ്രവ്യം ആവശ്യപ്പെടുന്നത് പതിവ് രീതിയല്ലെന്നും പോലീസ്, അതേസമയം കുടുംബവുമായി പരിചയമുള്ളവരുടെ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…