ഇസ്രയേൽ ഗമാസ് യുദ്ധം ശക്തമായിരിക്കെ ഞടുക്കുന്ന പ്രസ്താവനയുമായി ഇസ്രയേൽ മന്ത്രി. എന്നാൽ തൊട്ട് പിന്നാലെ ഇസ്രയേൽ മന്ത്രിയെ തിരുത്തി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ഹമാസ് യുദ്ധം ഹാസയിലേക്ക് കടക്കുകയും ഗാസയെ ഇസ്രയേൽ സേന വളയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഭിമുഖത്തിൽ ഇസ്രയേൽ മന്ത്രിയും തീവ്ര വലത് പക്ഷവിശ്വാസിയുമായ അമിഹായി ഏലിയാഹു വിവാദ പരമായി പ്രസ്താവന നടത്തിയിരിക്കുന്നത്.
ബന്ദികളെ മോചിപ്പിക്കാൻ ഗമാസ് തയ്യാറാകാതിരുന്നാൽ ഹമാസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് മന്ത്രിയുടെ പ്രസ്താവന. തീവ്ര വലത് പക്ഷ മന്ത്രിയാണ് അദ്ദേഹം. യുദ്ധത്തിലേക്ക് നീങ്ങിയപ്പോൾ പ്രത്യേക യുദ്ധകാല മന്ത്രിസഭയ്ക്ക് ഇസ്രയേൽ പ്രധാനമന്ത്രി രൂപം നൽകിയിരുന്നു. ഈ മന്ത്രിസഭയിൽ പ്രതിപക്ഷ നിരിയിൽ നിന്നും ഉൾപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം.
മന്ത്രിയുടെ പ്രസ്താവനയോടെ വലിയ ആശങ്കയാണ് ലോകത്ത് ഉണ്ടായത്. എന്നാൽ മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും യുദ്ധനീതിക്ക് അനുസരിച്ച് മാത്രമെ ഇസ്രയേൽ യുദ്ധം ചെയ്യുവെന്നും അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെ മാനിച്ച് കൊണ്ട് മാത്രമെ യുദ്ധം ചെയ്യുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…