ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങളോടെ കർഷക പ്രതിഷേധത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷക പ്രതിഷേധങ്ങളെ തുടക്കം മുതൽ പിന്തുണച്ചിരുന്ന അമരീന്ദർ സിംഗ് ആദ്യമായിട്ടാണ് ഇപ്രകാരമൊരു പ്രതികരണം നടത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധക്കാർക്ക് പിന്തുണ ലഭിച്ചിരുന്നെന്നും എന്നാൽ അക്രമം ആരംഭിച്ചതോടെ എല്ലാം നഷ്ടമാ ചെഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അടയാളമാണ് ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങളിൽ ഒരു ഇന്ത്യക്കാരനും അഭിമാനിക്കാനുളള വകയല്ലായിരുന്നുവെന്നും അക്രമങ്ങൾ തന്നെ ഏറെ ദു:ഖിപ്പിച്ചതായും അമരീന്ദർ സിംഗ് പറഞ്ഞു.
കലാപത്തിൽ കർഷകർക്ക് പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും കുറ്റക്കാരെ സർക്കാർ അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…