കഴിഞ്ഞ 9കൊല്ലം കൊണ്ട് ഇന്ത്യയിലേ ട്രയിനുകളിൽ വന്ന വൻ മാറ്റങ്ങൾ ഒരു അപകടത്തിൽ ഇല്ലാതാകുന്നില്ല. പെരുമൺ ദുരന്തം, തലശേരി ടെമ്പിൾ ഗേറ്റ്, കടലുണ്ടി ദുരന്തം അങ്ങിനെ രാജ്യത്തേ ഞടുക്കിയ എത്രയോ അപകടം കേരളത്തിൽ തന്നെ ഉണ്ടായി. അന്നൊന്നും നരേന്ദ്ര മോദി ആയിരുന്നില്ല ഭരിച്ചത്. ഇന്ന് ഒരു ദുരന്തം വന്നപ്പോൾ അത് വയ്ച്ച് ഇന്ത്യയേയും കേന്ദ്ര സർക്കാരിനെയും താഴെ ഇറക്കാനുള്ള വടിയായി ഉപയോഗിക്കുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് രാമ സിംഹൻ അബൂബക്കർ ആണ്.അദ്ദേഹത്തിന്റെ കുറിപ്പിലേക്ക്
മോദി വന്നതിനു ശേഷം റയിൽവേയ്ക്ക് വന്ന മാറ്റം എന്താണെന്ന് യാത്രക്കാർക്കറിയാം, അതറിയാത്തത് മാപ്രകൾക്ക് മാത്രമാണ്, ഇന്ന് മോദിക്കെതിരെ കുരയ്ക്കുന്നത് കണ്ടാൽ ഇതുവരെ ഇന്ത്യയിൽ സംഭവിച്ച അപകടങ്ങളെല്ലാം സംഭവിച്ചത് കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിലാണെന്ന് തോന്നും,1985 മുതൽ ട്രെയിൻ യാത്ര ചെയ്യുന്നവനാണ് ഞാൻ എനിക്കറിയാം എന്നുമുതലാണ് ട്രെയിനിലെ എല്ലാ ക്‌ളാസിലും കുഷ്യനിട്ട സീറ്റുകൾ വന്നു തുടങ്ങിയതെന്ന്,എന്നുമുതലാണ് മാന്യമായി ട്രെയിനിലെ ടോയ്‌ലെറ്റിൽ വൃത്തിയായി കയറാൻ തുടങ്ങിയതെന്ന്, ട്രെയിനിൽ യാത്ര കഴിഞ്ഞിറങ്ങുമ്പോൾ ഒരുളുമ്പ് നാറ്റമായിരുന്നു ദേഹത്തിന്, എന്തായിരുന്നു 9 വർഷം മുൻപ് നമ്മുടെ സ്റ്റേഷനുകളുടെ അവസ്ഥ?നാറിയിട്ട് അവിടെ നിൽക്കാൻ പറ്റുമായിരുന്നോ?
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…