തിരുവനന്തപുരം. ആരെ ഉദ്ദേശിച്ചാണ് എംടി വാസുദേവന്‍ നായരുടെ വിമര്‍ശനം എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ശശി തരൂര്‍ എംപി. രാഷ്ട്രീയത്തില്‍ ഭക്തി അപകടമാണെന്ന് അംബേദ്കര്‍ പ്രഖ്യാപിച്ച കാര്യമാണ്. ഒരാള്‍ തിരുവനന്തപുരത്ത് ഇരിപ്പുണ്ട്, മറ്റൊരാള്‍ ഡല്‍ഹിയിലുമാണെന്ന് ശശി തരൂര്‍. രാഷ്ട്രീയ നേതാവിന് ദൈവത്തെ പോലെ ജനങ്ങള്‍ ഭക്തി കൊടുക്കുന്നത് അര്‍ഥമില്ലാത്ത കാര്യമാണ്.
എല്ലാ വിഷയത്തെ കുറിച്ചും എഴുത്തുകാര്‍ക്ക് സംസാരിക്കാന്‍ അവകാശമുണ്ട്. നമ്മുടെ സമൂഹത്തില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ചാണ് എഴുതുന്നത്. അഭിപ്രായമുണ്ടെങ്കില്‍ എഴുതാം. പണ്ടുകാലത്ത് പറഞ്ഞതുതന്നെ പറയാന്‍ തോന്നിയാല്‍ അതിന്റെ തുടരുന്ന പ്രധാന്യം കണ്ടിട്ടാവുമല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കോഴിക്കോട് നടന്ന ചടങ്ങിലാണ് എംടി വിമര്‍ശനം ഉന്നയിച്ചത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദ്യാരത്തുണ്ടകളല്ല സ്വാതന്ത്ര്യമെന്ന് എംടി പറഞ്ഞു.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…