കൊച്ചി ∙ സിൽവർലൈൻ കെ- റെയിൽ പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുളള അനുമതി നൽകി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ഉത്തരവു നിയമവിരുദ്ധമല്ലെന്നു ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതി പ്രത്യേക റെയിൽവേ പദ്ധതിയാണെന്നും സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകേണ്ടതു കേന്ദ്ര സർക്കാരാണെന്നും വാദിച്ചു കോട്ടയം പട്ടിത്താനം സ്വദേശി എം.വി. ചാക്കോച്ചൻ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിരുന്നത്. എന്നാൽ പ്രത്യേക റെയിൽവേ പദ്ധതിയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിനു റെയിൽവേ നിയമം ബാധകമല്ലെന്നുമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചു. 2013ലെ നിയമപ്രകാരം സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ റെയിൽവേ നിയമം പ്രത്യക്ഷമായോ പരോക്ഷമായോ തടയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…