Categories: kerala

കേരളത്തിലെ ബംഗാളികളേ സൂക്ഷിക്കുക, ജാഗ്രതാ മുന്നറിയിപ്പ്

കേരളത്തിൽ ബംഗാളികൾ നടത്തുന്ന കൊലപാതകങ്ങൾ, കുറ്റകൃത്യങ്ങൾ, ബലാൽസംഗങ്ങൾ, മോഷണം, പിടിച്ചു പറി, തട്ടിപ്പ് എന്നിവ നാൾക്ക് നാൾ ഏറുകയാണ്‌. സമാധാനത്തിൽ പോയിരുന്ന കേരളത്തിൽ ഇത്രയേറെ കുറ്റകൃത്യങ്ങൾ വന്നത് ബംഗാളികളുടെ വരവോടെയാണ്‌. ഇവരെ നിലക്ക് നിർത്തിയില്ലെങ്കിൽ കേരളത്തിൽ ചോര പുഴ തന്നെ ഒഴുകും. ബലാൽസംഗവും അരും കൊലയും കൂടും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണാത്മകമായ റിപോർട്ട് തയ്യാറാക്കിയത് മാധ്യമ പ്രവർത്തകൻ കൂടിയായ ഡഗ്ളസ് ജോസഫാണ്‌. നിങ്ങളുടെ വീട്ടിലും, കടയിലും, ടൗണിലും ഉള്ള ഇവരെ സൂക്ഷിക്കുക. കരുതിയിരിക്കുക. അപകടം എടുത്ത് ഉണ്ട് എന്നും ഡഗ്ളസ് ജോസഫ് കണക്കുകൾ നിരത്തി പറയുന്നു. അദ്ദേഹത്തിന്റെ റിപോർട്ടിലേക്ക്

പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷ, പിന്നീട്  നിമിഷ എന്ന കോളേജ്  പെൺകുട്ടി, ഇപ്പോൾ ഇതാ, വീണ്ടുമൊരു യുവതികൂടി ബംഗാളികൾ എന്നു പൊതുവേ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ  പൈശാചികതക്കു ഇരയായിരിക്കുന്നു. പെരുമ്പാവൂർ നഗരമധ്യത്തിൽ 42 വയസുള്ള യുവതിയ9വണ പിക്കാസ്‌കൊണ്ട് തലയ്ക്കടിച്ചു ബോധംകെടുത്തി  തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. അസം സ്വദേശിയായ പ്രതി ഉമർ അലിയാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന  ആരുംകൊല നടത്തിയത്.

ബംഗാളി തൊഴിലാളികൾക്ക് താമസിക്കാനായി ഫ്ലാറ്റും, അവരെ മലയാളം പഠിപ്പിക്കാനായി സാക്ഷരത ക്ലാസും നടത്തുന്ന സർക്കാർ, അരും കൊലയും, ബലാത്സംഗവും, പിടിച്ചുപറിയും നടത്തുന്ന ബംഗാളികളെ നിലക്കുനിർത്താൻ ഒന്നും ചെയ്യുന്നില്ല.  ഈ ലേഖകൻ ജോലി ചെയ്യുന്ന ഗൾഫിലും നിരവധി ബംഗ്ളദേശികൾ ജോലി ചെയുന്നുണ്ട്. പക്ഷേ സ്വദേശി അറബികളുടെ നേരെ നമ്മുടെ നാട്ടിലെ പോലെ അക്രമം നടത്താൻ  ഒരുത്തനും ധൈര്യപ്പെടില്ല. കഴുത്തിൽ  പിന്നെ തല കാണത്തില്ല. കേരളത്തിൽ പ്രതികരണ ശേഷി ഇല്ലാത്ത മലയാളിയെ ബംഗാളിക്ക് പുല്ലുവിലയാണ്. ഹെൽമറ്റ്  ഇല്ലാത്തതിന്റെപേരിൽ, കോളേജ് പിള്ളേരെ എറിഞ്ഞു വീഴ്ത്തുന്ന കേരള പോലീസ്, കൊടും കുറ്റവാളികളും , അവരുടെ  രാജ്യത്തുനിന്ന്  കൊല്ലും കൊലയും നടത്തി ഇന്ത്യയിലേക്ക്  നുഴഞ്ഞു  കടക്കുന്ന ബംഗ്ളദേശികൾ , ഇന്ത്യൻ ബംഗാളി എന്ന ലേബലിൽ  നാട്ടിൽ വിലസിയാലും , അവരുടെ ഐഡി കാർഡ് ചോദിക്കാൻ പോലും മെനക്കെടാറില്ല. ഏതെങ്കിലും കോളേജ് പയ്യൻ, തന്റെ ക്ലാസ്സ്‌മേറ്റ്  ആയ കാമുകിയെ കാണാൻ  വന്നാൽ, അവനെ പിടിച്ചു  അടിച്ചുകൊല്ലുന്ന സദാചാര പോലീസ് ചമയുന്ന മലയാളി, ബംഗ്ളദേശികൾ കൊലയും, ബലാത്സംഗവും തുടർച്ചയായി നടത്തിയിട്ടും അനങ്ങുന്നില്ല.

കേരളത്തിൽ ബംഗാളികൾ പ്രതികളായ കൊലപാതകങ്ങൾക്ക്  ഒരു പൊതു സ്വഭാവമുണ്ട്.  ബംഗ്ളദേശികൾ പൊതുവേ ക്രൂര സ്വഭാവക്കാരാണ്. ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങൾ ഉപയോഗിച്ച് തലക്കടിക്കുക, കഴുത്തറുക്കുക, മൃതദേഹത്തിനോടുപോലും വൈകൃതം കാട്ടുക, മോഷണശ്രമത്തിനെ എതിർക്കുന്നവരെ വകവരുത്തുക തുടങ്ങിയവയാണ്‌ ഇവരുടെ ക്രൂര വിനോദങ്ങൾ. കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ വൃദ്ധരായ മാതാപിതാക്കളും, ഭാര്യമാരും കുട്ടികളും നാട്ടിലുണ്ട്. കഴുകൻ കണ്ണുമായി മലയാളി പെണ്ണിന്റെ മാനം കവരാൻ, ഭാവനഭേദനവും, കവർച്ചയും നടത്താൻ, ഇരുമ്പു ദണ്ഡും, മാരകായുധങ്ങളുമായി ഇരുളിന് മറപറ്റി നമ്മുടെ ഓരോ മുറ്റത്തും അവന്മാർ പതിയിരിപ്പുണ്ട്. സർക്കാർ കൂടെയുണ്ട് , ബംഗാളിയുടെ കൂടെയാണെന്ന്  മാത്രം. നമ്മുടെ ‘അമ്മ പെങ്ങന്മാരുടെ മാനം, മലയാളിയുടെ ജീവനും, സ്വത്തും ആരു സംരക്ഷിക്കും???

പെരുമ്പാവൂരിലെ  42 വയസുള്ള യുവതിയുടെ  കഴിഞ്ഞ  ദിവസത്തെ കൊലപാതകം മുതൽ, ബംഗാളികൾ പ്രതിയായ  പന്ത്രണ്ട് കൊലപാതകൾ കേരളത്തിൽ നടന്നു കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന  വസ്തുത കേരളത്തിൽ എത്ര അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നോ അവർ ആരെന്നോ സർക്കാരിനോ , കേരള പോലീസിനോ യാതൊരു കണക്കുമില്ല
എന്നതാണ്. കുതിച്ചുയരുന്ന കേരളത്തിലെ  ബംഗാളികൾ എന്ന്  പൊതുവെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം നമ്മുടെ സാമ്പത്തിക , സാമൂഹ്യ , സാംസ്കാരിക, ആരോഗ്യ , മത,  സുരക്ഷ,  തൊഴിൽ , ജനസംഖ്യ  എന്നിവയിൽ വരുത്തുന്ന ആഘാതങ്ങൾ ആഴത്തിൽ പഠിച്ചു വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ ഇനിയും ഇത്തരം ക്രിമിനലുകൾ മലയാളികളുടെ ജീവനും, സ്വത്തിനും , മാനത്തിനും ഭീഷണിയാവും എന്നതിൽ സംശയമില്ല കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ

നടന്ന യുവതിയുടെ കൊലപാതകംമുതൽ ബംഗാളികൾ ഉൾപ്പെട്ട കൊലപാതകങ്ങൾ, മോഷണം, ബലാത്സംഗം, സ്ത്രീ പീഡനം, ഭവന ഭേദനം, പിടിച്ചുപറി, പെൺ കുട്ടികളെ ശല്യം ചെയ്യൽ എന്നിവയുടെ നൂറുകണക്കിന് കേസുകളാണ് കേരളത്തിലെ പോലീസ് സ്റ്റേഷകളിൽ ഉള്ളത്.  പെരുമ്പാവൂരിലെ ജിഷയുടെ ക്രൂരമായ കൊലപാതകം,  മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ നിമിഷ  എന്നവിദ്യാർഥിനിയെ, കഴുത്തറുത്തു കൊന്ന സംഭവം  കേരളക്കരയെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു.പായിപ്പാട്ടെ  ബംഗാൾ യുവതിയുടെ കൊലപാതകം,മൊബൈൽ ഷോപ്  ഉടമയെ ആക്രമിച്ചു  പണം തട്ടാനുള്ള ശ്രമം , പത്തനംതിട്ടയിലെ  വീട്ടമ്മയെ  ബലാത്കാരം ചെയ്തു മോഷണ ശ്രമം , മല്ലപ്പള്ളിയിലെ  ജ്വല്ലറി കൊള്ള,പെരുമ്പാവൂരിലെ കഞ്ചാവ് കച്ചവടം, നൂറുകണക്കിന് ക്രിമിനൽ കേസുകൾ നിലവിലുണ്ട് . ഈയടുത്ത കാലത്താണ് കോട്ടയത്ത് നാടിനെ നടുക്കിയ കൊലപാതകം ബംഗാളിനടത്തിയത്. വീട് പണിയിക്കായി വന്ന ബംഗാളി വീട്ടമ്മയുമായി അടുക്കുകയും, രോഗിയായ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ബംഗാളിയുടെകാമുകിയായ വീട്ടമ്മ ഹാർട്ട് അറ്റാക്ക് മൂലമാണ് ഭർത്താവു മരിച്ചത് എന്നാണ് നാട്ടുകാരോട് പറഞ്ഞത്. മൃതദേഹത്തിൽ ചില പാടുകൾ കണ്ടു സംശയം തോന്നിയ നാട്ടുകാർപോലീസിൽ വിവരമറിയിച്ചപ്പോഴാണ് ക്രൂര ഹത്യയുടെ ചരുളഴിഞ്ഞത്. ഇതിനോടകം വിവാഹ വാഗ്‌ദാനം നല്‌കി വീട്ടമ്മയെ പല തവണ പീഡിപ്പിച്ച പ്രതി, കൊലയെത്തുടർന്ന്രക്ഷപെടാൻ ശ്രേമിച്ചപ്പോൾ പോലീസുകാർ തന്ത്രപൂർവം വീട്ടമ്മയെ കൊണ്ടു പ്രതിയെ വിളിച്ചു വരുത്തി വലയിലക്കുകയായിരുന്നു  ഇന്ന് പെരുമ്പാവൂർ , പായിപ്പാട് തുടങ്ങിയവൻ ബംഗാളി സാന്നിദ്ധ്യമുള്ള പല സ്ഥലങ്ങളിലും സ്ത്രീകൾക്കും , പെൺകുട്ടികൾക്കും പകൽ പോലും റോഡിലൂടെ പോകാൻ , വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.റോഡിരികിൽ നിരന്നു നില്ക്കുന്ന ബംഗാളികൾ പെൺകുട്ടികൾക്ക് വലിയ ശല്യ മാണ് . നോട്ടവും, കംമെന്റ്റടിയും, വഴിയിൽ മാർഗ തടസം സൃഷ്ടിക്കലും ഒക്കെ പതിവ് കാഴ്‌ചയാണ്. നാട്ടുകാർ ആരെങ്കിലും ചോദ്യം ചെയ്‌താൽ വളരെ വേഗം അവിടെനിന്ന് മുങ്ങും. ബംഗാളികൾ കാരണം റോഡിലൂടെ അമ്മ, പെങ്ങന്മാർക്ക് വഴിനടക്കാൻ ആവാത്ത സ്ഥിതിയാണ് .ബംഗാൾ, ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാങ്ങളിൽനിന്നും കൊടും ക്രിമിനലുകൾ രക്ഷപെടാനായി അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ നുഴഞ്ഞുകേറിയതായി പല പത്ര വാർത്തകൾ വന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ താവളവും കേരളമാണ്. തീവ്രവാദികൾ, ദേശ വിരുദ്ധ ശക്തികൾ എന്നിവർതൊഴിലാളികളായി നുഴഞ്ഞു കയറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. 

ഞെട്ടിപ്പിക്കുന്ന വസ്തുത കേരളത്തിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള യാതോരുസ്ഥിതി വിവരകണക്കും  പഞ്ചായത്ത്  , മുനിസിപ്പൽ അധികാരികൾക്കോ , പോലീസിനോ ഇല്ല എന്നതാണ്. ബംഗാളികൾ സ്ഥിരമായി ഒരു സ്ഥലത്തു നിൽക്കാറില്ല നില് ക്കാറില്ല . പല സ്ഥലത്തും മാറി മാറി  ജോലി ചെയ്യും. ഒരു സ്ഥലത്തു കുറ്റകൃത്യം നടത്തി മറ്റൊരു സ്ഥലത്തേക്കോ സ്ഥലത്തേക്കോ, സ്വന്തം നാടുകളിലേക്കോ മുങ്ങും. കേരളത്തിലേക്ക് വരുന്ന  മിക്ക അന്യ സംസ്ഥാന തൊഴിലാളികൾക്കും ശരിയായ തിരിച്ചറിയൽ രേഖപോലും ഇല്ല. പല ബംഗ്ലാദേശികളും ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറി,  ഇന്ത്യൻബംഗാളിയുടെ ലേബലിൽ കേരളത്തിൽ പണിയെടുക്കുണ്ട്. പലപ്പോഴും കുറ്റകൃത്യങ്ങൾ നടത്തി കേരത്തിൽ നിന്നും രക്ഷപെടുന്ന അന്യ സംസ്ഥന തൊഴിലാളികളെ പിടിക്കാൻബിഹാറിലെയും, ബംഗാളിലെയും , ആസ്സാമിലെയും കുഗ്രാമങ്ങളിൽ പോയി കണ്ടെത്തുക കേരള പോലീസിന് ഭഗീരഥ പ്രയ്തനം ആണ് . കഞ്ചാവ് മറ്റു മയക്കുമരുന്നുകൾ ഇവയുടെകച്ചവടക്കാരും, ഉപഭോക്താക്കളും ബംഗാളികളാണ്. .വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മദ്യവും കഞ്ചാവും  അടിച്ചു കിറുങ്ങി, പരസ്പരം ചീത്തവിളിയും  ഉച്ചത്തിൽ സംസാരിച്ചും    റോഡിരികിലും, ബംഗാളികളുടെ താമസ സ്ഥലത്തും നാട്ടുകാർക്ക്‌  ശല്യംബംഗാളികളും മദ്യം,മയക്കുമരുന്നു എന്നിവക്ക് അടിമകളാണ്.  കേരളത്തിലെ സാമൂഹ്യ സുരക്ഷ ഒരു ചോദ്യ ചിഹ്നമാണ്‌.

അന്യ സംസ്ഥാന തൊഴിലറികളുടെ വരവ് കേരള്ത്തിനു ഇന്ന് ഒഴിവാക്കാനാവാത്തതാന് . പക്ഷേ മലയാളിയുടെ ജീവനും, സ്വത്തും സംരക്ഷിക്കേണ്ട ബാധ്യതയിൽ നിന്നു ഗവൺമെന്റിനു ഒഴിഞ്ഞുമാറാനാവില്ല . അന്യ സംസ്ഥാനത്തുനിന്നും രക്ഷപെട്ടുവരുന്ന  ക്രിമിനലുകൾക്ക് ഒളിച്ചു പാർക്കാനുള്ള ഇടമായി കേരളം മാറി. യാതൊരു ഐഡൻറിറ്റി രേഖയുമില്ലാത്ത ഇവരിൽ പലരും ഇന്ത്യക്കാർ പോലുമല്ല. നിരവധി ബംഗ്‌ളാദേശ് അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ ബംഗാളിയുടെ ലേബലിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊലപാതകവും, കൊള്ളയും നടത്തുന്ന ക്രിനലുകൾ , തൊഴിലാളി എന്ന ലേബലിൽ കേരള ത്തിലേക്കു രക്ഷപെടുന്നു. ഗവണ്മെന്റ് അടിയന്തിരമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഐ. ഡി കാർഡ് ഏർപ്പെടുത്തണം. ഐഡി ഇല്ലാത്തവരെ തൊഴിൽ ചെയ്യാൻ സമ്മതിക്കരുത്. ആസാം തങ്ങളുടെ പൗരന്മാരെ രജിസ്റ്റർ ചെയ്യാൻ ചെയ്ത നടപടി കേരളത്തിനും മാതൃകയാക്കാം. ഏകദേശം നാൽപതു ലക്ഷം അനധികൃത കുടിയേറ്റക്കാരെയാണ് ആസാമിൽ കണ്ടെത്തിയത്.  യാതൊരു രേഖയുമില്ലാതെ കേരളത്തിലുടനീളം മാറി മാറി ജോലി  ചെയ്യാൻ, അക്രമവും, കൊള്ളയും നടത്തി  അന്യ സംസ്ഥാനത്തുനിന്നും കേരളത്തിലേക്കും, ഇവിടെ നിന്നു തിരിച്ചും രക്ഷപെടാൻ ഇവർക്ക് സാധിക്കുന്നത്  തൊഴിലാളി രെജിസ്ട്രേഷൻ  കർശനമായി നടപ്പാക്കാത്തതുമൂലമാണ്

കേരളത്തില്‍ 30 ലക്ഷം ബംഗാളികള്‍, വീടും, ഭക്ഷണവും വരെ സൗജന്യം – തുടരും

Karma News Network

Recent Posts

ഗവർണറെ തറപറ്റിക്കാൻ തറപ്രയോഗം ബംഗാളിലും, വ്യാജ പീഡന പരാതി

ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ്…

12 mins ago

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല, നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ…

43 mins ago

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

1 hour ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

2 hours ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

2 hours ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

3 hours ago