പാലക്കാട്. സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. നല്കിയ ഉറപ്പുകൾ പാലിച്ചില്ല. സംസ്ഥാന സർക്കാരിന്റെ നെല്ല് സംഭരണവുമായി സഹകരിക്കില്ലെന്ന് സ്വകാര്യ മില്ലുടമകൾ.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പ് മന്ത്രിമാർ നടത്തിയ ചർച്ചയിൽ വിവിധ ഉറപ്പുകൾ നൽകിയതിനാലാണ് കഴിഞ്ഞ സീസണുകളിൽ ഒക്കെ തങ്ങൾ നെല്ല് സംഭരിച്ചത്. എന്നാൽ ഉറപ്പുകൾ ഒന്നും പാലിക്കപ്പെടാത്തതിനാൽ ഇനി സംഭരണവുമായി സഹകരിക്കില്ല എന്ന് മില്ലുടമകൾ വ്യക്തമാക്കി. സർക്കാരിന് ഒരു ആത്മാർത്ഥതയും ഇല്ലെന്നും സ്വകാര്യ മില്ലുടമകൾ കൂട്ടിച്ചേർത്തു.
കൈകാര്യ ചിലവ് വർദ്ധിപ്പിച്ച് നൽകണം, ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനം ആക്കണം എന്നിവയാണ് മില്ലുടമകളുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം മില്ലുടമകൾ കരാർ ഒപ്പിടാതെ വിട്ട് നിന്നാൽ സംസ്ഥാനത്തെ നെൽ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടിലാവും. നിലവിൽ 17ഉം 18ഉം രൂപയ്‌ക്കാണ് കർഷകർ നെല്ല് ഓപ്പൺ മാർക്കറ്റിൽ വിൽക്കുന്നത്.
വരാപ്പുഴ : വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി…
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യു എ യിൽ എത്തിയത് അഴിമതി പണം ബാങ്ക് അക്കൗണ്ടുകളിൽ സ്വീകരിക്കാൻ. വൻ വെളിപ്പെടുത്തലുമായി…
സോറോസ് ഫണ്ടും ചൈനീസ് ഫണ്ടും കൈപ്പറ്റുന്ന രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ച് സി പി എം…
ഡൽഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ.…
മലപ്പുറം : അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ…
ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് വിവാദത്തിൽ എസ്.പി സി ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേലിലിനെ പോലീസ്…