കോഴിക്കോട്. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍വര്‍ഷത്തെ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ പ്രതിഷേധവുമായി കെപിഎസ്ടിഎ. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭാസ നയത്തെ തകര്‍ക്കുവനാണ് ശ്രമിക്കുന്നതെന്നും കെപിഎസ്ടിഎ ആരോപിക്കുന്നു.
തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികളും പ്രതിസന്ധിയലാകും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ അധ്യാപക തസ്തിക നിര്‍ണയ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്ത് കളിക്കുന്നുവെന്നാണ് ആരോപണം. സര്‍ക്കാരിന്റെ അനാസ്ഥ മൂലം 2022-23 വര്‍ഷത്തെ അധ്യാപക തസ്തിക നിര്‍ണയമാണ് മന്ദഗതിയിലായത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് മുന്‍പ് അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി നിയമനം നടത്തേണ്ടതായിരുന്നു.
എന്നാല്‍ പുതിയ വര്‍ഷം എത്തിയിട്ടും ഇത് പൂര്‍ത്തികരിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാത്തത് കൊണ്ട് കഴിഞ്ഞ വര്‍ഷം നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ജോലിയില്‍ അംഗീകരിച്ച് കിട്ടാതെയും ശമ്പളം ലഭിക്കാത്തതുമായ സാഹചര്യം നിലവിലുണ്ട്. ഒപ്പും പിഎസ്സി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളും പ്രതിസന്ധിയിലായിരിക്കുന്നു.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…