പട്‌ന. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗം ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി. ജാതി സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ആവശ്യം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം കോടി രുപ ചെലവാകും.
എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക സംസ്ഥാന പദവി ലഭിച്ചാല്‍ വേഗത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കം എന്നാണ് നിതീഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്. ബിഹാറിലെ 94 ലക്ഷം കുടുംബങ്ങല് അതിദാരിദ്ര്യത്തിലാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കുടിലുകളില്‍ താമസിക്കുന്ന 39 ലക്ഷം പേര്‍ക്ക് വീടുകള്‍ നല്‍കണം.
ഇതിനായി ഓരോ കുടുംബങ്ങള്‍ക്കും 1.2 ലക്ഷം രൂപ വീതം അനുവദിക്കണം. ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങാന്‍ 60000 രൂപയില്‍ നിന്നും ഒരു ലക്ഷ്യമായി ഉയര്‍ത്തും.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…