ന്യൂഡല്‍ഹി. കോടതിക്ക് മണിപ്പൂരിലെ ക്രമാസമാധാനത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുവാന്‍ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ കാരണമാകരുതെന്നും കോടതി പറഞ്ഞു.
അതേസമയം സുപ്രീംകോടതിക്ക് മണിപ്പൂര്‍ ചീഫ് സെക്രട്ടറി തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കേസിലെ വിവിധ കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കും. ഇത് പരിശോധിച്ച ശേഷം സമാധാനം ഉറപ്പാക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…