ന്യൂഡല്‍ഹി. ഭിന്നശേഷിക്കാര്‍ക്കായി കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ സംവരണം ചെയ്തിരിക്കുന്ന തസ്തികളില്‍ നിയമനം നടത്തുന്നതിന് സംസ്ഥാന തല സെലക്ഷന്‍ സമിതി രൂപവത്കരിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ സമയബന്ധിതമായി നിയമനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശം നല്‍കി.
ഇതോടെ സംസ്ഥാനത്തെ 4925 എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികളിലെ നിയമനം സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം എയ്ഡഡ് സ്‌കൂളിലെ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്കാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
ഭിന്നശേഷിക്കാരുടെ സംവരണത്തിന് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ നോക്കേണ്ടതില്ലെന്നും അക്കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും ഉത്തരവ് പുറപ്പെടുവിച്ചു. 4925 എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളും 2845 മാനേജ്‌മെന്റുകള്‍ മാത്രമാണ് സംഭരണം ചെയ്തിരിക്കുന്നത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…