ഗാസ . ഹമാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരോധിച്ച് സ്വിറ്റ്സർലാൻഡ് . ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്നതിനും വിലക്കേർപ്പെടുത്തി. സ്വിസ് ഫെഡറൽ കൗൺസിൽ അടുത്തിടെ ഹമാസിനെ “ഭീകര സംഘടന” ആയി പ്രഖ്യാപിക്കുകയും ഹമാസ് ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് ഏറ്റവും ഉചിതമായ പ്രതികരണം നിരോധനമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു .
മൂന്ന് പാലസ്തീൻ എൻജിഒകളുമായുള്ള കരാറും സ്വിറ്റ്‌സർലൻഡ് അവസാനിപ്പിക്കും. ഇതിനായി ഫെബ്രുവരി അവസാനത്തോടെ പുതിയ നിയമം പാസാക്കുമെന്നും സ്വിസ് സർക്കാർ വ്യക്തമാക്കി.
എങ്കിലും തടസ്സമില്ലാതെ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് “അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനത്തിനും പ്രത്യേകിച്ച് സിവിലിയൻമാരുടെ സംരക്ഷണത്തിനും” സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വന്തം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശം സ്വിറ്റ്‌സർലൻഡ് അംഗീകരിക്കുകയും ചെയ്തു
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…