bsf

പാക്കിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് ലഹരിക്കടത്താൻ ശ്രമം, 3 കിലോ ഹെറോയ്ൻ പിടിച്ചെടുത്തു

ന്യൂഡല്‍ഹി. പാകിസ്താനില്‍ നിന്നും ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച ഹെറോയ്ന്‍ പിടിച്ചെടുത്ത് അതിര്‍ത്തി രക്ഷാ സേന. ശനിയാഴ്ച അമൃത്സറിന് അടുത്തുള്ള ഡാക്ക് ഗ്രാമത്തില്‍ നിന്നുമാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.…

6 months ago

ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും രണ്ട് ഡ്രോണുകളും മയക്കുമരുന്നും ബിഎസ്എഫ് കണ്ടെത്തി

ചണ്ഡിഗഡ്. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 550 ഗ്രാം ഹെറോയിനും രണ്ട് ഡ്രോണുകളും കണ്ടെത്തി. പഞ്ചാബിലെ തരണിലും അമൃത്സറിലുമാണ് സംഭവം. സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ…

7 months ago

രക്ഷാബന്ധൻ ദിനം , ജമ്മുകശ്മീരിൽ സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് വിദ്യാർത്ഥികൾ

ശ്രീനഗർ. രക്ഷാബന്ധൻ ദിനം മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ലോകമെങ്ങും ആഘോഷിച്ചു. രാജ്യത്തെ പോരാളികളായ ജമ്മുകശ്മീരിലെ സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ചാണ് വിദ്യാർത്ഥികൾ രക്ഷാബന്ധൻ…

10 months ago

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്താൻ ശ്രമം

അമൃത്സര്‍. പാക്കിസ്ഥാനല്‍ നിന്നും ഡ്രോണ്‍ വഴി ലഹരി കടത്താനുള്ള ശ്രമം ബിഎസ്എഫ് തടഞ്ഞു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ലഹരി കടത്തുവാന്‍ ശ്രമിച്ചത്. ഡ്രോണ്‍ ബിഎസ്എഫ്…

1 year ago

അബദ്ധത്തില്‍ ഇന്ത്യ അതിര്‍ത്തി കടന്ന പാക് പൗരനെ മടക്കി അയച്ചു

ന്യൂഡല്‍ഹി. അബദ്ധത്തില്‍ പാക് പൗരന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു. പഞ്ചാബിലെ ഫിറോസ്പൂര്‍ അതിര്‍ത്തിയാലാണ് വയോധികന്‍ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നത്. തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേന…

1 year ago

പഞ്ചാബിലെ ഗുരുദാസ്പൂരിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഒരു ഭീകരൻ സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് ഭീകാരനെ വെടിവെച്ച് കൊന്നത്. ഭീകരൻ്റെ…

3 years ago

ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മു കശ്‍മീർ സാംബയിലെ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി…

4 years ago