കോഴിക്കോട് : വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശമയച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. അനാട്ടമി വിഭാഗം പ്രൊഫസറെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ചെയ്തത്. മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
അദ്ധ്യാപകൻ രണ്ടാം വർഷ വിദ്യാർത്ഥിനിയ്‌ക്ക് മാസങ്ങളായി വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചിരുന്നതായാണ് പരാതി. ഇതേത്തുടർന്ന് മാനസികാരോഗ്യം വഷളായതോടെ ഇക്കാര്യം യുവതിക്ക് പുറത്തുപറയാനുമായില്ല. വിദ്യാർത്ഥിനിയുടെ സുഹൃത്തുകൾ വഴി സംഭവം പുറത്തറിഞ്ഞതോടെയാണ് കോളേജ് യൂണിയൻ അദ്ധ്യാപകനെതിരെ പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു.
പരാതിയിൽ വാസ്തവം ഉണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് നടപടിയെടുത്തത്. ഡിഎംഇയ്‌ക്ക് കോളേജ് അധികൃതർ അന്വേഷണ റിപ്പോർട്ട് കൈമാറി. പിന്നാലെയാണ് അദ്ധ്യാപകനെ അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…