തിരുവനന്തപുരം. മുംബൈ വിമാനത്താവളം ബോംബുവെച്ച് തകര്ഡക്കുമെന്ന് ഭീഷണി സന്ദേശം അയച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഫെബിന്‍ ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം. ഇയാള്‍ പറയുന്നത്. ഓഹരി വിപണിയില്‍ വലിയ തുക നിക്ഷേപിച്ചതായും എന്നാല്‍ നഷ്ടമായതിനെതുടര്‍ന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ്.
ആദ്യം ഫെബില്‍ മൊബൈല്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം ബിബിഎ ബിരുദമുള്ള ഫെബിന് ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പോലീസ് കണ്ടെത്തി. ഫെബിന്‍ ഷായെ മഹാരാഷ്ട്ര എടിഎസ് ശനിയാഴ്ച ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കും.
തുടര്‍ന്ന് ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയശേഷം മുംബൈയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ കസ്റ്റമര്‍ കെയര്‍ ഐഡിയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…