തിരുവനന്തപുരം. മുംബൈ വിമാനത്താവളം ബോംബുവെച്ച് തകര്ഡക്കുമെന്ന് ഭീഷണി സന്ദേശം അയച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഫെബിന്‍ ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം. ഇയാള്‍ പറയുന്നത്. ഓഹരി വിപണിയില്‍ വലിയ തുക നിക്ഷേപിച്ചതായും എന്നാല്‍ നഷ്ടമായതിനെതുടര്‍ന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ്.
ആദ്യം ഫെബില്‍ മൊബൈല്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം ബിബിഎ ബിരുദമുള്ള ഫെബിന് ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പോലീസ് കണ്ടെത്തി. ഫെബിന്‍ ഷായെ മഹാരാഷ്ട്ര എടിഎസ് ശനിയാഴ്ച ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കും.
തുടര്‍ന്ന് ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയശേഷം മുംബൈയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ കസ്റ്റമര്‍ കെയര്‍ ഐഡിയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…