കൊച്ചി. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് മകനെ പോലീസ് പിടിച്ചുവെന്ന് തരത്തില്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ഉമ തോമസ്. മരിച്ചിട്ടും ചലര്‍ക്ക് പിടിയോടുള്ള പക തീര്‍ന്നിട്ടില്ലെന്നും പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമ തോമസ് പറയുന്നു.
സത്യമല്ലാത്ത ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പാരാതി നല്‍കുമെന്നും ഉമ തോമസ് പറയുന്നു. മക്കള്‍ തന്നോടൊപ്പം തന്നെയുണ്ടെന്നും ഉമ തോമസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകന്‍ ഇന്ന് ലഹരിക്ക് അടിമയാണെന്നും.
പഠിക്കുവാന്‍ വളരെ മിടുക്കനായിരുന്ന കുട്ടിയാണ്. പ്രമുഖമായ ഒരു എന്‍ജിനീയറിങ് കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ ലഹരിക്ക് അടിമയായ കുട്ടിയ നിരവധി തവണ ലഹരി വിമോചന കേന്ദ്രത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സതീശന്‍ പറഞ്ഞത് പിടി തോമസിന്റെ മകനെക്കുറിച്ചാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…