ചെന്നൈ. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയ്യാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ തമിഴ്‌നാട് പോലീസ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സ്‌ക്രീനുകള്‍ നീക്കിയ സംഭവം സുപ്രീം കോടതി ഇടപെട്ട് തടഞ്ഞിരുന്നു.
കാഞ്ചീപുരത്ത് കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനുകള്‍ നീക്കുന്ന ദൃശ്യങ്ങളാണ് കേന്ദ്ര മന്ത്രി പുറത്ത് വിട്ടത്. നിര്‍മല സീതാരാമന്‍ ഇവിടെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് തല്‍സമയം കാണുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ തല്‍സമയ സംപ്രേക്ഷണം വിലക്കിയതായി കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.
തുടര്‍ന്ന് തമിഴ്‌നാട് പോലീസ് എല്‍ഇഡി സ്‌ക്രീനുകള്‍ ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…