ഗായന്‍ എംജി ശ്രീകുമാറിന് എതിരെയുള്ള വിജിലന്‍സ് കേസില്‍ വിധി ഓഗസ്റ്റ് രണ്ടിന്. തീരദേശ നിയമം ലംഘിച്ച് ബോള്‍ഗാട്ടി പാലസിന് സമീപത്ത് വീട് നിര്‍മ്മിച്ച കേസിലാണ് ഇപ്പോള്‍ വിധി വരുന്നത്.
ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് 100 മീറ്റര്‍ മാത്രം മാറി പഴയ ഒരു വീട് വാങ്ങി പൊളിച്ച് കളഞ്ഞ് പുതുയ വീട് നിര്‍മ്മിച്ചുവെന്നാണ് കേസ്. മുളവ്കാട് പഞ്ചായത്തില്‍ 2010-ല്‍ ജോലി ചെയ്തിരുന്ന സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
കേസില്‍ വാദം കേട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍എസ്ജി ട്രിബ്യൂണല്‍ കേസ് പരിഗണിച്ചാല്‍ നതിയെന്ന് കാട്ടി വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ നിയമോപദേശം നല്‍കിയിരുന്നു.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…