കാസര്‍കോട്. കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍. ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്. കാസര്‍കോട് ചിത്താരി വില്ലേജിലാണ് സംഭവം. വീല്ലേജ് ഓഫിസറായ വെള്ളച്ചാല്‍ സ്വദേശി സി അരുണ്‍, വില്ലേജ് അസിസ്റ്റഡ് പിലിക്കോട് സ്വദേശി കെവി സുധാകരന്‍ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്.
ഇവര്‍ കൈക്കൂലിയായി 3000 രൂപയാണ് വാങ്ങിയത്. ചിത്താരി ചാമുണ്ഡിക്കുന്നിലെ എം അബ്ദുല്‍ ബഷീര്‍ തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കൊട്ടിലങ്ങോട് സ്ഥലത്ത് 17.5 സെന്റ് വാങ്ങുന്നതിന് ആറ് മാസം മുമ്പ് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. ഇത് മരിച്ച് പോയ വ്യക്തിയുടെ പേരിലാണ് ഇത് വില്ലേജ് ഓഫിസര്‍ അളന്ന് തിട്ടപ്പെടുത്തേണ്ടതാണ്.
സ്ഥലം വില്‍പ്പനയ്ക്കായി രജിസ്ട്രര്‍ ചെയ്യണമെങ്കില്‍ ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി മരിച്ച മൊയ്തീന്‍ എന്നയാളുടെ പേരില്‍ ഭാര്യ ഖദീജ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിയുമായി ഇവര്‍ വിജിലന്‍സിനെ സമീപിച്ചു.
കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക്…
രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമ്പോൾ മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം തകരുന്ന വാർത്തകൾ. ശിവ സേനയുടെ ഉദ്ധവ് താക്കറേ മോദിക്കൊപ്പം ജൂൺ…
തിരുവനന്തപുരം : വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് തീക്കൊളുത്തിയ വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു. ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും സിപിഎം…
പാലക്കാട് : കുട്ടികളെ വരവേറ്റ് കുട്ടി റോബോട്ട്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ…
ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…