വിസ്മയ മരിച്ച ദിവസം മുതൽ ഇന്ന് വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സമൂഹത്തിനും മാധ്യമങ്ങൾക്കും നന്ദിയറിയിച്ച് സഹോദരൻ വിജിത്ത്. എല്ലാവരുടേയും പ്രാർത്ഥനയാണ് അനുകൂലമായ വിധിക്ക് കാരണമായതെന്ന് വിജിത്ത് പറയുന്നു. ഇത്തരം വിഷമം അനുഭവിക്കുന്ന സഹോദരിമാർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യാറുണ്ടെന്നും ഇനിയും അത് തുടരുമെന്നും വിജിത്ത് പറഞ്ഞു.
മോളെ ഇനി തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവസാനംവരെ പോരാടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. സ്ത്രീധനമെന്ന വിപത്ത് കാരണം ഒരുപാട് പേര്‍ ഇപ്പോഴും ദുരിതം അനുഭവിക്കുന്നുണ്ട്. ഒരുപാട് പേര്‍ രക്തസാക്ഷികളായി. മോള്‍ മരിച്ചതിനു ശേഷവും പത്തിലേറെ പേരാണ് സ്ത്രീധനപീഡനം കാരണം കേരളത്തില്‍ മരിച്ചത്. അതിനാല്‍ ഈ വിധി ഒരു താക്കീതായാണ് കാണുന്നതെന്നും വിജിത്ത് പറഞ്ഞു.
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…