കൊല്ലം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ എംഎം സീമയുടെ റിപ്പോര്‍ട്ടിലാണ് കൊടിയ മര്‍ദമമേറ്റതിന്റെ വിവരം ഉള്ളത്. കഴിഞ്ഞ നവംബര്‍ 26നാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
29 വൈകിട്ട് സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയെങ്കിലും കാണുവാന്‍ സാധിച്ചില്ല. മരിച്ച ശേഷമാണ് ഇവിടെ എത്തിച്ചതെന്ന് വ്യക്തമായതോടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി വരുകയാണ്. സ്മിതയ്ക്ക് ക്രൂരമായി മര്‍ദനം ഏറ്റുവെന്നാണ് പോലീസ് പറയുന്നത്. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലച്ചോറ് അടിയേറ്റ് തകര്‍ന്നുവെന്നും പോലീസ് പറയുന്നു.
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…