തൊടുപുഴ. വ്യാജ പിഡന പരാതിയില്‍ തന്നെ കുടുക്കിയെന്ന ആരോപണവുമായി യുവാവ്. ചെയ്യാത്ത കുറ്റത്തിനാണാണ് തന്നെ ശിക്ഷിക്കുന്നതെന്ന് ഇടുക്കി കഞ്ഞിക്കുഴി മൈലപ്പുഴ സ്വദേശി പ്രജോഷാണ് രംഗത്തെത്തിയത്. കേസില്‍ കഞ്ഞിക്കുഴി പോലീസിന്റെ നടപടിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവാവും നാട്ടുകാരും ആവശ്യപ്പെടുന്നു.
യുവാവിന്റെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 18നാണ് കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജോഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പരാതി വ്യാജമാണെന്നും അന്ന് ദിവസം മറ്റൊരിടത്ത് കോണ്‍ഗ്രീറ്റ് പണയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി.
എന്നാല്‍ താന്‍ പറഞ്ഞ കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിയില്ലെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ പറയുന്നു. അതേസമയം പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭാര്‍ത്താവുമായിട്ടുള്ള തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രജേഷ് പറയുന്നത്. കേസില്‍ 45 ദിവസം പ്രജോഷ് ജയില്‍ കിടന്നു.
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…