തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘർഷം. മുദ്രാവാക്യം വിളികളുമായി ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു .
പോലീസിന്റെ കൈയിലെ ലാത്തി വാങ്ങി വലിച്ചെറിഞ്ഞു. രണ്ടു തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടറിയേറ്റ് മാർച്ചിന് നേത്‍ത്വം നല്കിയത് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പിലായിരുന്നു. ഉദ്ഘാടന ശേഷം ഷാഫി മടങ്ങിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡിനടുത്തേക്ക് നീങ്ങി പ്രകോപനം സൃഷ്ടിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോലീസ് സന്നാഹം ഇത്തവണ നിയോഗിച്ചിരുന്നു. പ്രവര്‍ത്തകര്‍ പീന്നീട് റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു.
പോലീസ് സിപിഎമ്മിന്റെ ഗുണ്ടാപ്പണിയെടുത്താല്‍ അതിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ തങ്ങളുടെ പ്രസ്ഥാനത്തെ നയിക്കുന്നവന്റെ പേര് ആര്‍ഷോയെന്നല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…