kerala

നരേന്ദ്ര മോദിയെ വധിക്കാൻ കേരളത്തിൽ നീക്കം, തെളിവുകൾ പുറത്ത്

പ്രധാനമന്ത്രിയെ കൊല്ലുമെന്ന ഭീഷണിയുമായി തിരുവനന്തപുരത്ത് ഭീഷണി. അഞ്ജാത കാർ കണ്ടെത്തിയത് തലസ്ഥാനത്ത് പട്ടത്ത് നിന്നാണ്. യുപി രജിസ്‌ട്രേഷന്‍ കാറാണ് പോലീസ് കണ്ടെത്തിയത്. കാറിന്റെ ബോഡിയിലെല്ലാം മോദിയെ വധിക്കുമെന്നാണ് എഴുതിയിരിക്കുന്നത്. മീററ്റ് സ്വദേശി ഓംകാര്‍ പിയെന്ന ആളുടെയാണ് ഈ കാറെന്നാണ് സൂചന. ഇതില്‍ ഗുരുതര വീഴ്ച,മോദിയെ കൊല്ലുമെന്ന വാചകം എഴുതി കേരളത്തിലുടനീളം പാഞ്ഞ ഈ കാര്‍ ഇപ്പോഴാണ് പോലീസ് പിടികൂടുന്നത്.

പഞ്ചാബിനു ശേഷം നരേന്ദ്ര മോദിക്കെതിരായ നീക്കം പുറത്ത് വരുന്നത് കേരളത്തിൽ നിന്നാണ്‌. ഒരു കാര്യം ഉറപ്പാണ്‌. മുമ്പ് പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും കൊലപ്പെടുത്തിയ അതേ ആസൂത്രണം ഇപ്പോൾ അണിയറയിൽ നടക്കുന്നു. ഇതിന്റെ അരങ്ങ് ഒരുങ്ങുന്നതാവട്ടേ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ.  മോദിയെ കൊല്ലും എന്നെഴുതിയ ഈ കാർ കേരളമാകെ സഞ്ചാരം നടത്തിയിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച്ച ഉണ്ടായിരിക്കുകയാണ്‌.

ചെറിയൊരു രൂപമാറ്റം വരുത്തിയാല്‍ എംവിഡി പിടിച്ച് നിര്‍ത്തി പെറ്റിയടിക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് കാറില്‍ എഴുതി വെച്ച് താലസ്ഥാന വരെ പാഞ്ഞെത്തിയ കാര്‍ ഇപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പട്ടം റോയല്‍ ക്ലബില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു. പഞ്ചാബ് സ്വദേശിയുടെ പേരിലാണ് വാഹനം. ക്ലബില്‍ ബഹളം ഉണ്ടാക്കിയതിന് ശേഷം ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയിരുന്നു. പുല്‍വാമ ആക്രമണം, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാചകങ്ങള്‍ കാറിലെഴുതിയിരിക്കുന്നത്. ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. യുപി രജിസ്ട്രേഷന്‍ വാഹനമാണിത്.

കാര്‍ കേരളം കടന്നതിന് ശേഷമാകണം മോദിയെവധിക്കുമെന്ന തരത്തിലുള്ള വാചകങ്ങള്‍ എഴുതിയിരിക്കുന്നത്. ജയ് കിസാന്‍ ജയ് ജവാന്‍,കില്‍ മോദി,തുടങ്ങിയ വാചകങ്ങളാണ് എഴുതിയിരിക്കുന്നത്. കാറില്‍ നിന്ന്ഇ ലക്ട്രോണിക്‌സകേബിളുകള്‍,വാഷറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഓം കാര്‍ സിഗ്ണ് കാര്‍ ഉടമം. മീററ്റാണ് രജിസ്‌ട്രേഷന്‍ അഡ്രസ്സ്. മോദിയെ വധിക്കുമെന്ന വലിയ കൊലവിളി നടത്തുന്നവരാണ് പഞ്ചാബില്‍ ഉള്ളത്. പഞ്ചാബില്‍ തന്നെയാണ്മോദിയ്ക്ക് സുരക്ഷാ വീഴ്ച ഉണ്ടായതും. തുടര്‍ന്നിപ്പോള്‍ ഒരു മീററ്റി് സ്വദേശിയുടെ കാര്‍ അതും മോദിയെ കൊല്ലുമെന്ന ആഹ്വാനത്തോടെ കേരളത്തില്‍ വലിയ ദുരൂഹതയാണ് ഉയര്‍ന്നിരിക്കുന്നത്.

Karma News Network

Recent Posts

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

11 seconds ago

ഭര്‍ത്തൃമതിയായ യുവതിക്ക് നിരന്തരം നഗ്നചിത്രങ്ങള്‍ അയച്ചു, പ്രതി അറസ്റ്റിൽ

കോഴിക്കോട് : ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.…

12 mins ago

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

36 mins ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

39 mins ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

1 hour ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

1 hour ago