പാലക്കാട്. ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം സഹപാഠികള്‍ക്ക് മുന്നില്‍ അഴിപ്പിച്ചതായി പരാതി. അട്ടപ്പാടി ഷോളയൂര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കൗണ്‍സിലര്‍, ആയ, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പ്രീമെട്രിക് ഹോസ്റ്റസിലെ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
സംഭവത്തില്‍ ഹോസ്റ്റലിലെ ജീവനക്കാരായ കൗസല്യ, ആതിര, കസ്തൂരി, സുജ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. പരാതിയിലേക്ക് നയിച്ച സംഭവം ഈ മാസം 22നാണ് നടക്കുന്നത്. ഹോസ്റ്റലിലെ ചില കുട്ടികള്‍ക്ക് ത്വക് രോഗം ഉള്ളതിനാല്‍ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന പറഞ്ഞിരുന്നു. ഇത് ലംഘിച്ച വിദ്യാര്‍ഥികളോട് വസ്ത്രം മാറ്റി ധരിക്കാന്‍ നിര്‍ദേശിച്ചു.
അതേസമയം വിദ്യാര്‍തിനികളോട് മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് വസ്ത്രം അഴിപ്പിച്ചത് മാനഹാനിക്കും മനോവേദനക്കും ഇടയാക്കിയതായി കുട്ടികള്‍ പറയുന്നു. കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഷോളയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…