തിരുവനന്തപുരം. നിയമന തട്ടിപ്പ് കേസില്‍ ലെനിന്‍ രാജുവിനെയും അഖില്‍ സജീവിനെയും പ്രതി ചേര്‍ക്കും. ഹരിദാസില്‍ നിന്നും അഖില്‍ 25000 രൂപയും ലെനിന്‍ 50000 രൂപയും തട്ടിയെടുത്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന എന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ ബാസിതിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും.
ഇരുവരും പണം സ്വീകരിച്ചതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. ഹരിദാസും അഖില്‍ സജീവും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. നിയമനം ഒരാഴ്ചയ്ക്കുള്ളില്‍ ശരികുമെന്നാണ് അഖില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഹരിദാസാണ് പുറത്തുവിട്ടത്. അഖില്‍ സജീവ് മാര്‍ച്ച് 10നാണ് മലപ്പുറത്തെത്തി നിതയുടെ ഭര്‍തൃപിതാവ് ഹരിദാസിനെ കാണുന്നത്.
മകന്റെ ഭാര്യ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടല്ലോ എന്നായിരുന്നും ചോദ്യമെന്നാണ് വെളിപ്പെടുത്തല്‍. സിപിഎം നേതാവും സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമാണെന്ന് അഖില്‍ പരിചയപ്പെടുത്തി.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…