തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനം കൊള്ളുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഒന്നും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മന്ത്രിമാര്‍ പണം കിട്ടാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് തുറന്ന് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് ഇന്ധനവും അടുക്കളയില്‍ ആവശ്യത്തിന് സാധനങ്ങളും മുടങ്ങി.
പിന്നീട് പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി തന്നെ ഇടപെടേണ്ടി വന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയാണിത്. വിവിധ വകുപ്പുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നതല്ലെന്ന് ധനവകുപ്പ് പറയുന്നു. സപ്ലൈകോയ്ക്ക് നല്‍കേണ്ട പണത്തിനായി മന്ത്രി ജിആര്‍ അനിലും സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി മന്ത്രി ശിവന്‍ കുട്ടിയുമാണ് മന്ത്രിസഭയില്‍ വാദിച്ചത്.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…