ക്ലിനിക് പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറെ അക്രമിച്ച് മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കി. രാജ്യത്തിനാകെ അപമാനമായ സംഭവം ബീഹാറിൽ നിന്നുമാണ്. ഇത്തരം വാർത്തകൾ ഹിന്ദി മേഖലയിൽ നിന്നും തുടരെ വരുമ്പോഴും രാജ്യവ്യാപക പ്രതിഷേധം ഉയർന്നിട്ടും ലൈംഗീക അതിക്രമങ്ങൾ തുടരുന്നു.
ക്ലിനിക്ക് അടച്ച ശേഷം ഡോക്ടറും കുടുംബവും ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. വണ്ടി വിജനമായ സ്ഥലത്തെത്തിയപ്പോൾ 20ഓളം വരുന്ന അക്രമി സംഘം ഭാര്യയേയും മകളേയും അക്രമിക്കുന്നത് ചെറുത്തപ്പോൾ ഇയാളെ മരത്തിൽ കെട്ടിയിട്ടു. പിന്നീട് 12 വയസുള്ള മകളേയും ഭാര്യയേയും അക്രമികൾ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഡോക്ടറുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…
ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…
കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…
അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…