മനാമ: ഇരയെ വിവാഹം ചെയ്താൽ ബലാത്സംഗ കേസ് ഒഴിവാക്കുന്ന പിൻവലിച്ച് ബഹ്റൈൻ. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ വിവാഹം ചെയ്താൽ കേസ് റദ്ദാക്കുന്ന നിയമം പിൻവലിച്ചതായി ഹമദ് രാജാവ് ഉത്തരവിട്ടു. 1967-ലെ ശിക്ഷാ നിയമത്തിലെ 353-ാം വകുപ്പാണ് ശരീഅത്ത് നിയമത്തിന് എതിരാണെന്ന് കൂടി കണക്കിലെടുത്ത് റദ്ദാക്കിയത്. ശരീഅത്ത് നിയമം അനുശാസിക്കുന്നത് പ്രകാരം വിവാഹത്തിന് വധൂവരന്മാരുടെ പൂർണസമ്മതം ആവശ്യമാണ്.
എന്നാൽ മേൽപ്പറഞ്ഞ നിയമവ്യവസ്ഥ പ്രകാരം ബലാത്സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് പ്രതിയെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിവാഹം ചെയ്യേണ്ടി വന്നേക്കാം. ഇത്തരം വിവാഹങ്ങൾ ശരീഅത്ത് നിയമപ്രകാരം സാധുവായി കണക്കാക്കാനാകില്ലെന്ന് പാർലമെന്റ് അറിയിച്ചിരുന്നു.
ഇരകൾ നാണക്കേട് ഭയന്നും കുടുംബത്തിന്റെ അഭിമാനം ഓർത്തും വിവാഹത്തിന് നിർബന്ധിതരാകാമെന്നും അത് പരിഷ്കൃത സമൂഹത്തിന് ഉതകുന്നതല്ലെന്നും സർവീസസ് കമ്മറ്റിയും ചൂണ്ടിക്കാട്ടി. പാർലമെന്റും ശൂറാ കൗൺസിലും നേരത്തെ തന്നെ സമാനമായ നിലപാട് സ്വീകരിച്ചതിനാൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ നിയമം പിൻവലിച്ച നടപടി പ്രാബല്യത്തിൽ വരും.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…