കൊച്ചി. സിഎ വിദ്യാര്‍ഥിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പിറവം മണ്ഡലത്തില്‍ നടന്ന നവകേരള സദസ്സിലാണ് പരാതി നല്‍കിയത്. മകളുടെ ആത്മഹത്യയാക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
കൊച്ചിക്കായലില്‍ 2017 മാര്‍ച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ കുടുംബവും കര്‍മസമിതിയും പരാതി ഉന്നയിച്ചതോടെ അന്വേഷണം ക്രൈംബ്രാഢഞ്ചിന് കൈമാറിയിരുന്നു. ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉള്ളത് കൊണ്ടാണ് മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ദിവസം മുതല്‍ പോലീസിന് കൃത്യമായ നിര്‍ദേശം ഉന്നതങ്ങളില്‍ നിന്നും ലഭിച്ചിരുന്നു.
മിഷേലിനെ കാണാതായ ദിവസം രാത്രി വനിതാ പോലീസ് സ്‌റ്റേഷനിലും കസബ പോലീസ് സ്‌റ്റേഷനിലും സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഷാജി പറയുന്നു.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…