ന്യൂഡല്‍ഹി. ഭൂട്ടാന്‍ അതിര്‍ഥിയില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ചൈന. ചരിത്ര പ്രധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങിലെ നദിതീരത്താണ് ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ട് പോകുന്നത്. ഒരു മാസത്തില്‍ താഴെ പഴക്കമുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ കടന്ന് കയറ്റം വ്യക്തമാകുന്നത്.
ഭൂട്ടാനുമായിട്ടുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 2020 മുതല്‍ ചൈന ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഭൂട്ടാന്‍ രാജ കുടുംബത്തിന്റെ പൈതൃക സ്വത്തുകള്‍ ഉള്‍പ്പെടുന്ന പര്‍വതപ്രദേശത്താണ് ചൈനയുടെ കടന്ന് കയറ്റം എന്നാണ് വിവരം.
അതേസമയം ഇന്ത്യ സംഭവം നിരീക്ഷിച്ച് വരുകയാണ്. ഭൂട്ടാന്‍ ചൈന നടത്തുന്ന കടന്ന് കയറ്റം ഇന്ത്യയുടെ സുരക്ഷയെയും ബാധിക്കുന്നതാണ്. 2017ല്‍ സിക്കിമിനോട് ചേര്‍ന്നുള്ള ദോക്ലാം പീഠഭൂമിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഏറ്റുമുട്ടിയിരുന്നു.
ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…
മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…
ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…
തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…
തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…