ഛണ്ഡിഗഡ്. പാറുന്ന ദേശീയ പതാകയായി ജനങ്ങള്‍ അണിനിരന്നതോടെ രാജ്യം പുതിയ ഗിന്നസ് റെക്കോര്‍ഡ് നേടി. ഛണ്ഡിഗഡ് യൂണിവേഴ്‌സിറ്റി എന്‍ഐഡി ഫൗണ്ടേഷനുമായി ചേര്‍ന്ന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
5885 പേര്‍ അണിനിരന്ന് ഛണ്ഡിഗഡിലെ സെക്ടര്‍ 16 സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. യുഎഇ മുമ്പ് തീര്‍ത്ത റെക്കോര്‍ഡാണ് ഇതിലൂടെ രാജ്യം മറികടനനത്. ദൃശ്യാവിഷ്‌കാരം റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി ഗിന്നസ് അധികൃതരെ പറഞ്ഞു.
കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഈ റെക്കോര്‍ഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ചു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…